"സന്ധ്യ തന്‍ മുഖം തുടുത്തു
സായാഹ്നം വിട ചൊല്ലി ...
സപ്തവര്‍ണങ്ങള്‍ സൂക്ഷ്മമായി
സപ്തസ്വരമായ് സന്ധ്യ വന്ദനം ചൊല്ലി...
സീമന്ത രേഖയില്‍ സിന്ദൂരം തിളങ്ങി
സുരഭിലയാമങ്ങള്‍ സ്തുതി ചൊല്ലി
സുപ്തവികാരങ്ങള്‍ നുരഞ്ഞു പൊന്തി
സുസ്മേരവദനനായ് രാത്രിയെത്തി "
സപ്ത നാഡികളിലും ശുദ്ധസംഗീതമുണര്‍ന്നു...രാഗം,,, മധുരമാം അനുരാഗമായി...രാത്രി ശുഭകരം!!!
ReplyDelete